വിദേശത്ത് നിന്ന് വരുന്നവരിൽ 20 ശതമാനവും ഗർഭിണികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.; കേന്ദ്രത്തോട് പ്രത്യേക വിമാനം ആവശ്യപ്പെട്ടു

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവരിൽ 20 ശതമാനവും ഗർഭിണികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയുമേറെ ഗർഭിണികൾ പുറത്തു കുടുങ്ങി കിടക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് വേഗത്തിൽ പരിഹരിക്കണം. പ്രത്യേക വിമാനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഗർഭിണികളിൽ പ്രസവ തീയതി എടുത്തവരെ ഏറ്റവും മുൻഗണന നൽകി എത്തിക്കും. അവരെ അവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവിലെ വിമാനങ്ങളിൽ കൂടുതൽ സീറ്റ് ഗർഭിണിക്കാൾക്കായി നീക്കിവെക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

error: Content is protected !!