കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരും, നാടിന്‍റെ സുരക്ഷയാണു പ്രധാനം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നവർ സർക്കാരും ആരോഗ്യപ്രവർത്തകരും നിർദേശിക്കുന്നതിന് അപ്പുറത്തേക്ക് പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്നറിയിപ്പ്.

മറ്റു പല സ്ഥലത്തും മലയാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും സുരക്ഷിതമല്ലാത്ത യാത്രകൾ ഈ ബുദ്ധിമുട്ട് വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും അനേകം പേരെ സംസ്ഥാനം സ്വീകരിക്കേണ്ടി വരും. ഇവർ ഇവിടേക്കു വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കണം. രോഗലക്ഷണങ്ങളുള്ളവർക്ക് പരിചരണം നൽകണം.

വൈറസ് വ്യാപനം തടയണം. ഈ ഉത്തരവാദിത്തങ്ങൾ സംസ്ഥാനം ഏറ്റെടുക്കുകയാണ്. ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണം. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്തേക്ക് എത്തുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിച്ചിരിക്കണം എന്നു തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് കോവിഡ് ജാഗ്രതാ വെബ് പോർട്ടലിൽ രജിസ്ട്രേൻ നിർബന്ധമാക്കിയത്. നാടിന്‍റെ സുരക്ഷയാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

error: Content is protected !!