കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ തയാറെടുത്ത് ബിജെപി.

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സർക്കാരിൽ പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ രൂപീകരിക്കാൻ തയാറെടുത്ത് ബിജെപി. ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപീകരിക്കാൻ ബിജെപി തയാറാണെന്ന് പാർട്ടി നേതാവ് ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ഗവർണറാണ് പരമോന്നത അധികാരി. അദ്ദേഹം ക്ഷണിച്ചാൽ സർക്കാർ രൂപീകരിക്കാൻ ബിജെപി തീർച്ചയായും തയാറാണ്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് തങ്ങൾ. ബിജെപിക്കൊപ്പം 105 എംഎൽഎമാർ ഉണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ബിജെപി സർക്കാർ രൂപീകരിച്ചാൽ ബി.എസ് യദ്യൂരപ്പയായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമാരസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി 11 എംഎൽഎമാരാണ് രാജി നൽകിയിരിക്കുന്നത്. കോൺഗ്രസിലെ എട്ടും ജനതാദൾ സെക്കുസലറിലെ മൂന്നും എംഎൽഎമാരുമാണ് രാജി നൽകിയത്. എംഎൽഎമാർ 11 പേരും വൈകുന്നേരം സ്പീക്കറുടെ ഓഫീസിലെത്തി രാജി നൽകിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. രാജി നൽകിയ എംഎൽഎമാരിൽ എട്ടു പേർ ഗവർണറെ കാണാനുള്ള തയാറെടുപ്പിലാണ്. ഈ നിയമസഭാംഗങ്ങളുടെ രാജി അംഗീകരിക്കപ്പെട്ടാൽ കുമാരസ്വാമി സർക്കാരിന്‍റെ നിലനിൽപ്പ് അപകടത്തിലാകും.

error: Content is protected !!