മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണിൽനിന്നു വരുന്നവരെ ചെക്ക് പോസ്റ്റുകളിൽനിന്നു തന്നെ ക്വാറന്‍റൈനിലേക്കു മാറ്റുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണിൽനിന്നു വരുന്നവരെ ചെക്ക് പോസ്റ്റുകളിൽനിന്നു തന്നെ ക്വാറന്‍റൈനിലേക്കു മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്പ് റെഡ് സോണിൽനിന്നു വന്നവരെ കണ്ടെത്തി സർക്കാർ ക്വാറന്‍റൈനിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അന്യസംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളിൽനിന്നു വന്നവർ 14 ദിവസം സർക്കാർ ക്വാറന്ൈ‍റനിൽ കഴിയണം. 75 വയസോ കൂടുതലോ പ്രായമുള്ളവർ, 10 വയസിൽ തായെുള്ള കുട്ടികൾ എന്നിവർ 14 ദിവസം വീടുകളിൽ ക്വാറന്‍റൈനിൽ കഴിഞ്ഞാൽ മതി. ഗർഭിണികൾക്കും 14 ദിവസം വീടുകളിലാണ് ക്വാറന്‍റൈൻ. നേരത്തെ വന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റുന്നുണ്ട്.

റെഡ് സോണിൽനിന്നു വരുന്നവരെ ചെക്ക് പോസ്റ്റുകളിൽനിന്നു തന്നെ ക്വാറന്‍റൈനിലേക്കു മാറ്റും. മറ്റുള്ളവർക്കു രജിസ്ട്രേഷനും പാസും അനുവദിക്കുന്നത് തുടരും. ഇങ്ങനെ വരുന്നവരെ കുറിച്ച് വ്യക്തമായ ധാരണ അവർ എത്തുന്ന ജില്ലകൾക്കും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

 

error: Content is protected !!