കശ്മീര് വിഷയത്തില് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും കേസ് നിലനിൽക്കില്ല.
ന്യൂഡൽഹി: കാഷ്മീന്യൂഡൽഹി: കാഷ്മീരിൽ പാക്കിസ്ഥാനും പ്രധാനമന്ത്രി ഇമ്രാൻ ഖാനും വീണ്ടും തിരിച്ചടി. വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും കേസ് നിലനിൽക്കില്ലെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു.
ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കുന്നതിനായി പാക് സർക്കാർ നിയോഗിച്ച സമിതിയാണു റിപ്പോർട്ട് സമർപ്പിച്ചത്. വിഷയം വേണമെങ്കിൽ ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കാമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടു പ്രയോജനമില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
കാഷ്മീരിൽ അടിയന്തരമായി ഇടപെടലിന് ഐക്യരാഷ്ട സഭാ സെക്രട്ടറി ജനറൽ അന്േറാണിയോ ഗുട്ടിറസ് വിസമ്മതിച്ചതിനു പിന്നാലെയാണു പാക്കിസ്ഥാനു വീണ്ടും തിരിച്ചടിയേൽക്കുന്നത്. പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് യുഎൻ നിലപാട്.രിൽ പാക്കിസ്ഥാനും പ്രധാനമന്ത്രി ഇമ്രാൻ ഖാനും വീണ്ടും തിരിച്ചടി. വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും കേസ് നിലനിൽക്കില്ലെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു.
ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കുന്നതിനായി പാക് സർക്കാർ നിയോഗിച്ച സമിതിയാണു റിപ്പോർട്ട് സമർപ്പിച്ചത്. വിഷയം വേണമെങ്കിൽ ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കാമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടു പ്രയോജനമില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
കാഷ്മീരിൽ അടിയന്തരമായി ഇടപെടലിന് ഐക്യരാഷ്ട സഭാ സെക്രട്ടറി ജനറൽ അന്േറാണിയോ ഗുട്ടിറസ് വിസമ്മതിച്ചതിനു പിന്നാലെയാണു പാക്കിസ്ഥാനു വീണ്ടും തിരിച്ചടിയേൽക്കുന്നത്. പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് യുഎൻ നിലപാട്.