ആരെപ്പറ്റിയും എന്തും പറയാമോ ; ഹൈക്കോടതി പി.സിയോട്

പി.സി ജോർജ് എംഎൽഎയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് വിമർശനം. സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഈ പരാമർശം നടത്തുമോയെന്ന് കോടതി പി.സി ജോർജിനോട് ചോദിച്ചു.

ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. നടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ജോർജ് കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ ജോർജ് ഹർജി പിൻവലിച്ചു.

error: Content is protected !!