ഇന്നും കനത്ത മഴയ്ക്കും മിന്നലിനും സാധ്യത

രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്നും കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജമ്മു കാഷ്മീർ, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ കനത്തമഴയും ആലിപ്പഴ വർഷവുമുണ്ടാകും. ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും കനത്തമഴയ്ക്കും സാധ്യതയുണ്ട്.

ആസാം, മേഘാലയ, നാഗാലാൻഡ്, മണിപ്പുർ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജമ്മുകാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മിന്നലും കാറ്റുമുണ്ടാകും. പടിഞ്ഞാറൻ രാജസ്ഥാനിൽ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകും. ഇടിമിന്നലിലും പൊടിക്കാറ്റിലും ഇതുവരെ 124 പേരാണ് മരിച്ചത്. മുന്നൂറോളം പേർക്കു പരിക്കേറ്റു.

error: Content is protected !!